ഒരിക്കല്‍ സാർ ഐസക്ക്ന്യൂട്ടന്‍ തന്റെ വീട്ടിലെ പരീക്ഷണ ശാലയില്‍ ഇരുന്നു മരവും കമ്പികളും ചേര്‍ത്ത് താനുണ്ടാക്കിയ ആ ചെറിയ സൌരയൂഥത്തെ നിരീക്ഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ,അപ്പോഴാണ് നിരീശ്വര വാദിയായ തന്റെ കൂട്ടുകാരന്‍ അങ്ങോട്ട് കയറി വന്നത് ,കൂട്ടുകാരന്‍ ന്യൂട്ടനോട് ചോദിച്ചു, ഈ സൌരയൂഥം ആരുണ്ടാക്കിയതാണ് ,അപ്പോള്‍ ന്യൂട്ടന്‍ പറഞ്ഞു, അത് താനേ ഉണ്ടായതാണ് ,കൂട്ടുകാരന് മനസിലായി ഇത് തന്നെ പരിഹസിച്ചതാണ് എന്ന് ,വീണ്ടും അയാള്‍ ന്യൂട്ടനോട് ചോദിച്ചു, അപ്പോഴും ന്യൂട്ടന്‍ പറഞ്ഞു ഇപ്പോള്‍ എന്റെയും തന്റെയും മുന്നിലുള്ള ഈ സൌരയൂഥം താനേ ഉണ്ടായതാണ് എന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ ? ,എന്നിട്ട് അയാളോട് ന്യൂട്ടന്‍ പറഞ്ഞു ഈ ലോകത്ത് ഒന്നുംതന്നെ താനേ ഉണ്ടായിട്ടില്ല ,ഏതൊരു വസ്തു ഉണ്ടാവുകയാനെങ്കിലും അതിനു ഒരു സൃഷ്ട്ടാവ് ഉണ്ടാവും ,
പ്രകൃതിയുടെ താളത്തെ അറിയാനും അംഗീകരിക്കാനും വലിയ യുക്തിയൊന്നും ആവശ്യമില്ല. മറിച്ച്, ബുദ്ധിയുടെയും യുക്തിയുടെയും പരിമിതി അംഗീകരിച്ചാല്‍ മാത്രം മതി. നിരീശ്വരവാദികളായ യുക്തിവാദ പ്രസ്ഥാനക്കാര്‍ക്കില്ലാത്തതും അതുതന്നെ,
'യുക്തിവാദവും നിരീശ്വരവാദവും സ്വയം ലക്ഷ്യമല്ലെന്നും അതാരെയും എവിടെയുമെത്തി ക്കുകയില്ലെന്നും കേവലം മസ്തിഷ്‌ക വ്യായാമ മായിരിക്കുമെന്നും, യഥാര്‍ഥ കമ്യുണിസ്റ്റുകാരന് മാത്രമേ യുക്തിവാദിക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ കഴിയൂ' എന്നും പവനന്‍ പണ്ട് എഴുതിയിട്ടുണ്ട്. കമ്യുണിസ്റ്റുകള്‍ തന്നെ ഇടത്താണോ വലത്താണോ കമ്യുണിസമെന്ന് നട്ടം തിരിയുന്ന ഇക്കാലത്ത്, ഇനിയൊരു ലക്ഷ്യബോധ മുള്ള കമ്യുണിസ്റ്റുകാരന്‍ ഉണ്ടായിട്ട് വേണ്ടിവരുമോ യുക്തിവാദിക്ക് വഴികാണിക്കാന്‍
നിരീശ്വര വാദിയായ ഒരു വെക്തിയുടെ നിരീക്ഷണങ്ങളാണ് സമത്വം, നീതി, സന്തുലിതത്വം എന്നിവ കൊണ്ടളന്നാല്‍ മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അത്തരം ഗുണങ്ങളൊന്നു മില്ലെന്നാണ് അവരുടെ വാദം. ഒരു ജീവി യുടെ നിലനില്‍പ്പിന് വേണ്ടി മറ്റു ജീവികളെ വേദനിപ്പിക്കേണ്ടിവരുന്നു, ഇരകളെയും വേട്ടക്കാരനെയും ദൈവം സൃഷ്ടിച്ചു. മനുഷ്യരിലും പ്രകൃതിയിലും ജീവജാല ങ്ങളിലും സമത്വം കാണുന്നില്ല, സ്ത്രീയും പുരുഷനും തമ്മില്‍ അന്തരമുണ്ട്, ചിലയി ടത്ത് തണുപ്പും ചിലയിടത്ത് വളരെ ചൂടും സൃഷ്ടിച്ചു എന്നിങ്ങനെ പോകുന്നു അവരുടെ ഉദാഹരണങ്ങള്‍. 'ന്യായമായ' ഈ പ്രശ്‌നത്തിന്റെ പരിഹാരമൊന്നാലോചിച്ചു നോക്കൂ... എപ്പോഴും വളരെ നല്ല, മിത ശീതോഷ്ണമായ കാലാവസ്ഥ. എല്ലാവരും അവരാഗ്രഹി ക്കുന്ന ഭക്ഷണം കഴിക്കുന്നു. ദാരിദ്ര്യമോ വൈകല്യമോ ഇല്ല. വെള്ളവും പെട്രോളും ഒരുപോലെ, പക്ഷികള്‍ക്കും മത്സ്യങ്ങ ള്‍ക്കും അന്തരം പാടില്ല. കുട്ടികളും മുതിര്‍ന്നവരുമില്ല. സ്ത്രീകളും പുരുഷ ന്മാരുമില്ല. ഇങ്ങനെ ഒരു ഓപ്ഷന്‍ ദൈവം നല്‍കുകയാണെങ്കില്‍ എല്ലാവരും എന്താകാ നാവും ആഗ്രഹിക്കുക? ഘടനയിലും ബാധ്യതയിലും സൗകര്യങ്ങളിലും തങ്ങളേ ക്കാള്‍ മേന്മയുള്ള, പ്രയാസങ്ങള്‍ കുറഞ്ഞ അവസ്ഥയിലേക്കുയരാനായിരിക്കും ശ്രമിക്കുക. അങ്ങനെയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവയെല്ലാം മനുഷ്യനും, സ്ത്രീകള്‍ പുരുഷന്മാരും, പുരുഷന്മാര്‍ വല്ല മാലാഖയോ മറ്റോ ഒക്കെയാ വാനും ആഗ്രഹിക്കും. അതിനുമപ്പുറത്ത് ആകുലതകളില്ലാത്ത ആസ്വാദനങ്ങള്‍ മാത്രമുള്ളൊരു ലോകം.
വിജാതീയതവും ബഹുസ്വരതയുമാണ് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും ഭാവവും താളവും. അതിനെ അംഗീകരിക്കു കയും അതിനോട് നീതി പുലര്‍ത്തു കയുമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അത് തന്നെയാണ് മനുഷ്യനുള്ള പരീക്ഷണവും. കാരണം ദൈവത്തിന്റെ നീതിയും സമത്വ വും പരിശോധിക്കാനുള്ള ഇടമായിട്ടല്ല ലോകം സൃഷ്ടിക്കപ്പെട്ടത്. മറിച്ച്, മനുഷ്യനെ പരീക്ഷിക്കാനുള്ള ഇടമായിട്ടാണ്.
'യുക്തിവാദവും നിരീശ്വരവാദവും സ്വയം ലക്ഷ്യമല്ലെന്നും അതാരെയും എവിടെയുമെത്തി ക്കുകയില്ലെന്നും കേവലം മസ്തിഷ്‌ക വ്യായാമ മായിരിക്കുമെന്നും, യഥാര്‍ഥ കമ്യുണിസ്റ്റുകാരന് മാത്രമേ യുക്തിവാദിക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ കഴിയൂ' എന്നും പവനന്‍ പണ്ട് എഴുതിയിട്ടുണ്ട്. കമ്യുണിസ്റ്റുകള്‍ തന്നെ ഇടത്താണോ വലത്താണോ കമ്യുണിസമെന്ന് നട്ടം തിരിയുന്ന ഇക്കാലത്ത്, ഇനിയൊരു ലക്ഷ്യബോധ മുള്ള കമ്യുണിസ്റ്റുകാരന്‍ ഉണ്ടായിട്ട് വേണ്ടിവരുമോ യുക്തിവാദിക്ക് വഴികാണിക്കാന്‍
നിരീശ്വര വാദിയായ ഒരു വെക്തിയുടെ നിരീക്ഷണങ്ങളാണ് സമത്വം, നീതി, സന്തുലിതത്വം എന്നിവ കൊണ്ടളന്നാല്‍ മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന് അത്തരം ഗുണങ്ങളൊന്നു മില്ലെന്നാണ് അവരുടെ വാദം. ഒരു ജീവി യുടെ നിലനില്‍പ്പിന് വേണ്ടി മറ്റു ജീവികളെ വേദനിപ്പിക്കേണ്ടിവരുന്നു, ഇരകളെയും വേട്ടക്കാരനെയും ദൈവം സൃഷ്ടിച്ചു. മനുഷ്യരിലും പ്രകൃതിയിലും ജീവജാല ങ്ങളിലും സമത്വം കാണുന്നില്ല, സ്ത്രീയും പുരുഷനും തമ്മില്‍ അന്തരമുണ്ട്, ചിലയി ടത്ത് തണുപ്പും ചിലയിടത്ത് വളരെ ചൂടും സൃഷ്ടിച്ചു എന്നിങ്ങനെ പോകുന്നു അവരുടെ ഉദാഹരണങ്ങള്‍. 'ന്യായമായ' ഈ പ്രശ്‌നത്തിന്റെ പരിഹാരമൊന്നാലോചിച്ചു നോക്കൂ... എപ്പോഴും വളരെ നല്ല, മിത ശീതോഷ്ണമായ കാലാവസ്ഥ. എല്ലാവരും അവരാഗ്രഹി ക്കുന്ന ഭക്ഷണം കഴിക്കുന്നു. ദാരിദ്ര്യമോ വൈകല്യമോ ഇല്ല. വെള്ളവും പെട്രോളും ഒരുപോലെ, പക്ഷികള്‍ക്കും മത്സ്യങ്ങ ള്‍ക്കും അന്തരം പാടില്ല. കുട്ടികളും മുതിര്‍ന്നവരുമില്ല. സ്ത്രീകളും പുരുഷ ന്മാരുമില്ല. ഇങ്ങനെ ഒരു ഓപ്ഷന്‍ ദൈവം നല്‍കുകയാണെങ്കില്‍ എല്ലാവരും എന്താകാ നാവും ആഗ്രഹിക്കുക? ഘടനയിലും ബാധ്യതയിലും സൗകര്യങ്ങളിലും തങ്ങളേ ക്കാള്‍ മേന്മയുള്ള, പ്രയാസങ്ങള്‍ കുറഞ്ഞ അവസ്ഥയിലേക്കുയരാനായിരിക്കും ശ്രമിക്കുക. അങ്ങനെയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവയെല്ലാം മനുഷ്യനും, സ്ത്രീകള്‍ പുരുഷന്മാരും, പുരുഷന്മാര്‍ വല്ല മാലാഖയോ മറ്റോ ഒക്കെയാ വാനും ആഗ്രഹിക്കും. അതിനുമപ്പുറത്ത് ആകുലതകളില്ലാത്ത ആസ്വാദനങ്ങള്‍ മാത്രമുള്ളൊരു ലോകം.
വിജാതീയതവും ബഹുസ്വരതയുമാണ് പ്രകൃതിയുടെയും മനുഷ്യകുലത്തിന്റെയും ഭാവവും താളവും. അതിനെ അംഗീകരിക്കു കയും അതിനോട് നീതി പുലര്‍ത്തു കയുമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അത് തന്നെയാണ് മനുഷ്യനുള്ള പരീക്ഷണവും. കാരണം ദൈവത്തിന്റെ നീതിയും സമത്വ വും പരിശോധിക്കാനുള്ള ഇടമായിട്ടല്ല ലോകം സൃഷ്ടിക്കപ്പെട്ടത്. മറിച്ച്, മനുഷ്യനെ പരീക്ഷിക്കാനുള്ള ഇടമായിട്ടാണ്.